ന്യൂനപക്ഷത്തിന്റെ കലയായ വായനയെ അവരന്ന് മടുപ്പിക്കാത്തതുകൊണ്ടാണ് ഈ നിമിഷത്തിലെനിക്കീ പേനയുടെ കഴുത്തില്‍ മുറുക്കിപിടിക്കാനാവുന്നത്.
താണ ശിരസ്സ്
പരുഷ ശബ്ദങ്ങളെ മൗനം
കൊണ്ടുനേരിട്ടവർ
എതിരുകൾക്കെങ്ങിനെ ചിറകു
നൽകുമെന്നിന്നും അറിയാത്തവർ
കടല്‍നീല തോന്നലെന്ന്, വെളിച്ചത്തിൻ നേരംപോക്ക് മാത്രമാണെന്ന്
വെട്ടമകന്നയുയിരിൽ നിലാവിന്റെ
പട്ടുപൊതിഞ്ഞ പൂന്തോട്ടങ്ങൾമാത്രം വരയ്ക്കുന്നതിനിടയിൽ
പിന്നീടവൾ,
പാതിരകളിൽ,
പെരുമഴകളിൽ,
പുഴക്കരകളിൽ,
ചെന്നിരിക്കാൻതുടങ്ങി.
കൊറോണ: അവസാനത്തിന്റെ തുടക്കം?
എന്നാൽ ഈ രക്ഷിക്കപ്പെട്ടത് ആരുടെ ജീവനാണ് എന്ന് ആർക്കും അറിയില്ല, ഇനിയൊട്ട് അറിയാനും പോകുന്നില്ല. ഇത് നിങ്ങളോ ഞാനോ ആകാം. പക്ഷെ അത് അറിയാത്തിടത്തോളം കാലം നമുക്കതിൽ വലിയ അഭിമാനമോ അതിശയമോ ഇല്ല. ‘ഇതൊക്കെ എന്ത്’ എന്ന് ചിന്തിച്ചിരിക്കുന്നതിനാൽ നമുക്ക് ആർക്കും നന്ദി പറയാനുമില്ല.
അവിചാരിതങ്ങളിൽ അനാഥർ
താരാട്ടിങ്ങനെയൊരു കുഴപ്പമുണ്ട്.
പാടുന്നവരും
കേൾക്കുന്നവരും
അതിന്റെ പങ്കുപറ്റുകാരാവുന്നു.
ദൈവത്തിനു കൂട്ടിരുന്നൊരു അപ്പൂപ്പന്താടി
“ഞായറാഴ്ച്ച കുര്ബാനക്കിടയില് പുറം തിരിഞ്ഞിരിക്കുന്ന മാന്യന്മാരേക്കാള് എന്ത് കൊണ്ടും നല്ലതല്ലേ ഇടവേളകളില്‍ ദൈവത്തോട് സംവദിക്കാന്‍ വരുന്നവന്?”
അഗർത്ത
മരിച്ചാൽ ലോകങ്ങളും വളരുമോ?
അർബുദത്തിന്റെ വേരുകളിൽ
ഒളിവിളകൾ പിന്നേയും
കായ്ച്ചു നിൽക്കുമോ?
എസ്. കെ. പൊറ്റക്കാടിന്റെ ബൈറ കേള്‍ക്കാം
സ്റ്റേഷന് പോഡ്കാസ്റ്റില്‍ എസ്.കെയുടെ ‘ബൈറ’ ഷാരോണ്‍ ഷാജി അവതരിപ്പിക്കുന്നു.