The convenient forgetfulness of the media is, then, but an instance of how the fourth estate has, in the age of neoliberalism, become a pawn …
ഇമ്പമോടെ കൂടുന്നതൊന്നുമല്ല കുടുബം, ഒരേ ജാതിയിലെ കണ്ണികളെ കൂട്ടിക്കെട്ടുന്ന ചരടാണ്
സ്വന്തം കുട്ടികൾ മറ്റുജാതിയിലുള്ള ഒരാളുമായി പ്രണയത്തിലാകുമ്പോൾ പിന്നെ വീട്ടിന്ന് മാറ്റി താമസിക്കലായി, ഇമോഷണൽ ബ്ലാക്ക്മെയിലിങ്ങായി, ഉടനെ സ്വന്തം ജാതിയിലുള്ള ആരേലും കൊണ്ട് കെട്ടിക്കലായി, ഇതൊക്കെ പരാജയപ്പെടുമ്പോൾ കൊലപാതകമാകും.
ഈ വീടിന്, മരച്ചുവടിന് അനിലിനെ അറിയാം
അനിൽ ദുഃഖിതനായിരുന്നു. ഒടുവിലുള്ള ആ പോസ്റ്റുകൾ കണ്ടപ്പോൾ അന്നു പറഞ്ഞതും പറയാതിരുന്നതും തെളിഞ്ഞുവന്നു. എന്നാൽ ഏതോ വന്യസ്ഥലങ്ങളിൽ സന്തുഷ്ടനുമായിരുന്നു. ആഘോഷപ്രിയനായിരുന്നു.
‘Sister Abhaya was Raped and Murdered’ എന്ന വാര്‍ത്തയ്ക്കു എന്തു പറ്റി?
ഇന്നലെയും മിനിയാന്നും ആയി പലരും സ്വകാര്യമായി ചോദിച്ച ഒരു ചോദ്യം ഉണ്ട്. അന്നത്തെ വാർത്തയ്ക്ക് എന്ത് പറ്റി എന്നത്?
ഇനിയെങ്കിലും കോൺവെൻ്റിലെ കിണറുകളറിയുമോ വിധിയുടെ ചൂട്?
കന്യാസ്ത്രീകൾ മരിക്കുന്നത് കാക്കകൾ മരിക്കുമ്പോലെയാണ്. ആരും ആ മരണം കാണുന്നില്ല, ഒടുവിൽ മരിച്ച നിലയിൽ കണ്ടെത്തപ്പെടുകയാണ്!!
സാമൂഹിക ഉത്തരവാദിത്വമുള്ള സഹജരോട് മൈത്രേയന്റെ അഭ്യർത്ഥന
ജാതിമതലിംഗവർണ വിവേചനങ്ങൾ ഇല്ലാതെ ഒരുമയോടെ, യുദ്ധങ്ങൾ ചെയ്യാതെ, ജീവിക്കും. സേനകൾ എല്ലാം പിരിച്ചു വിടും യുവാക്കളെല്ലാം ഇഷ്ടമുള്ള ഇണയെ കണ്ടെത്തി സസുഖം പ്രേമിച്ചു നടക്കും.
സ്നേഹാദരങ്ങളോടെ
ആ ബാലചന്ദ്രൻ ഒരു മിത്തായി ജനമനസ്സിൽ കിടക്കുകയാണ്. അതിനെ കവി മറന്നെങ്കിലും ജനങ്ങൾ മറക്കാൻ ഇഷ്ടപ്പെടുന്നില്ല. ബാലചന്ദ്രന്‍ ചുള്ളിക്കാട് മാതൃഭൂമി സാഹിത്യ ഫെസ്റ്റിവലില്‍ നല്‍കിയ മറുപടിയോടു അനുബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ എസ്. ജോസഫ് എഴുതിയ …
മനുഷ്യ സാമൂഹിക ജീവനത്തിന്റെ ആദ്യ സൂചന
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിപ്പമുള്ള എല്ലാണ് തുടയെല്ല്. ജന്തുലോകത്ത് തുടയെല്ലു പൊട്ടി നടക്കാനാകാത്ത ജീവിക്ക് അപകടത്തിൽ നിന്ന് ഓടിയൊളിക്കാനോ, വേട്ടയാടി ഭക്ഷണം തേടാനോ, കാട്ടരുവിയോളമെത്തി വെള്ളം കുടിക്കാനോ ഒന്നും ഒരു സാധ്യതയുമില്ല.
കാതലിൻ സംഗീതമേ, ഭൂമിയിൻ ഭൂപാളമേ
എസ്.പി.ബിയും ഉദിത് നാരായണനും ഒരുമിച്ച് പാടിയ കാതലനിലെ പാട്ട് സന്തോഷത്തോട് സന്തോഷമായി മാറുന്നതിൽ പിന്നെ അത്ഭുതം ഒന്നുമില്ലല്ലോ. – “കാതലിൻ സംഗീതമേ, ഭൂമിയിൻ ഭൂപാളമേ.”