പദ്മരാജന്‍ ക്ഷമിക്കുക, മണ്ണാറത്തൊടി ജയകൃഷ്ണന്‍ വെറുമൊരു ഫ്യൂഡല്‍ സൈക്കോയാണ്.

ഒഴിവു വേളകളിലെ ആനന്ദത്തിനു, ക്ലാരയേ പിന്തുടരുന്നതിനു, ഒരേ സമയം ജാതി പ്രതിപുരുഷനായും ഫ്യുഡൽ സൈക്കോയയും മാറുന്നതിനെ എത്ര മനോഹരമായാണ് പദ്മരാജൻ വെള്ളപൂശുന്നത്.

കോളനി.

കുറേ കാലങ്ങൾക്ക് ശേഷമാണ് അച്ഛൻ കോളനി എന്നു തന്നെ പറഞ്ഞ് എന്നെ തിരുത്തിയത് എന്തിനായിരുന്നെന്നും, അന്ന് അവിടെ എന്നിൽ ആ ഇമേജ് പ്ലേസ് ചെയ്ത ഫാക്ടർ ജാതി ആയിരുന്നു എന്നുമൊക്കെ ബോധം വന്നത്.