ഇനിയൊഴുകാനാവില്ലെന്നമട്ടിൽ
തടാകമൊരു പെണ്ണിനെപ്പോലുറങ്ങുന്നു
താണ ശിരസ്സ്
പരുഷ ശബ്ദങ്ങളെ മൗനം
കൊണ്ടുനേരിട്ടവർ
എതിരുകൾക്കെങ്ങിനെ ചിറകു
നൽകുമെന്നിന്നും അറിയാത്തവർ
കടല്‍നീല തോന്നലെന്ന്, വെളിച്ചത്തിൻ നേരംപോക്ക് മാത്രമാണെന്ന്
വെട്ടമകന്നയുയിരിൽ നിലാവിന്റെ
പട്ടുപൊതിഞ്ഞ പൂന്തോട്ടങ്ങൾമാത്രം വരയ്ക്കുന്നതിനിടയിൽ
പിന്നീടവൾ,
പാതിരകളിൽ,
പെരുമഴകളിൽ,
പുഴക്കരകളിൽ,
ചെന്നിരിക്കാൻതുടങ്ങി.
നെടുവീർപ്പുകളുടെ രാത്രി
പ്രാവുകൾ
സ്നേഹിച്ച ഒരുവന്റെ
ആമാശയത്തിലേക്ക്
തൂവലുപേക്ഷിച്ചു
മൊരിഞ്ഞു ചെന്നു
അവിചാരിതങ്ങളിൽ അനാഥർ
താരാട്ടിങ്ങനെയൊരു കുഴപ്പമുണ്ട്.
പാടുന്നവരും
കേൾക്കുന്നവരും
അതിന്റെ പങ്കുപറ്റുകാരാവുന്നു.
I was dead inside, too.
“there bodies were covered with scars,
No god could ever cure.”
നിണനീര്
വിയർപ്പിൽ കുതിർന്ന് നനഞ്ഞൊട്ടിയ കുറുനിരകൾക്കിടയിൽ തുടിച്ചിരുന്ന നീല ഞരമ്പ് മാഞ്ഞു.
മണ്ണെണ്ണയെരിഞ്ഞുതീരാറായ റാന്തലിൻ്റെ അരണ്ട വെളിച്ചത്തിൽ, ചുരുട്ടിപ്പിടിച്ച കുഞ്ഞു വിരലുകളും മിഴിയാത്ത രണ്ട് കൺപോളകളും മാത്രം കണ്ടു.
നനഞ്ഞ ചെമ്പരത്തിയിതൾ പോലെ അത് തള്ളയുടെ കൈത്തണ്ടയിൽ പറ്റിക്കിടന്നു.
ലില്ലിയുടെ രണ്ടു കവിതകള്‍
അച്ഛനിലവൾ പാട്രിയാർകി പഠിച്ചു.
അമ്മയിലവൾ ഒപ്രെഷൻ പഠിച്ചു.
ചേച്ചിയിലവൾ ഡിപ്രഷൻ പഠിച്ചു.