Into the void I’m pulled beneath,
The dark did never feel so bright.
I was dead inside, too.
“there bodies were covered with scars,
No god could ever cure.”
നിണനീര്
വിയർപ്പിൽ കുതിർന്ന് നനഞ്ഞൊട്ടിയ കുറുനിരകൾക്കിടയിൽ തുടിച്ചിരുന്ന നീല ഞരമ്പ് മാഞ്ഞു.
മണ്ണെണ്ണയെരിഞ്ഞുതീരാറായ റാന്തലിൻ്റെ അരണ്ട വെളിച്ചത്തിൽ, ചുരുട്ടിപ്പിടിച്ച കുഞ്ഞു വിരലുകളും മിഴിയാത്ത രണ്ട് കൺപോളകളും മാത്രം കണ്ടു.
നനഞ്ഞ ചെമ്പരത്തിയിതൾ പോലെ അത് തള്ളയുടെ കൈത്തണ്ടയിൽ പറ്റിക്കിടന്നു.
ലില്ലിയുടെ രണ്ടു കവിതകള്‍
അച്ഛനിലവൾ പാട്രിയാർകി പഠിച്ചു.
അമ്മയിലവൾ ഒപ്രെഷൻ പഠിച്ചു.
ചേച്ചിയിലവൾ ഡിപ്രഷൻ പഠിച്ചു.
എ. കെ. രാമാനുജന്റെ രണ്ടു കവിതകള്‍
ഇവിടത്തെ പഴയ ബാറുകള്‍ക്ക്
ഏച്ചുകൂട്ടിയ പാലങ്ങള്‍ക്കടിയിലേക്ക്
തുറക്കുന്ന വെള്ളച്ചാലുകളുണ്ട്,
വൈക്കോലും പെണ്ണുങ്ങളുടെ മുടിയുമെല്ലാം
വന്നടിഞ്ഞ്, അതെല്ലാം അടയും..
അഗർത്ത
മരിച്ചാൽ ലോകങ്ങളും വളരുമോ?
അർബുദത്തിന്റെ വേരുകളിൽ
ഒളിവിളകൾ പിന്നേയും
കായ്ച്ചു നിൽക്കുമോ?
അന്ന്…
ഈ ഇരുട്ട് ഓർമ്മയാകുന്ന കാലം വരും
നമുക്കന്ന് മണ്ണ് കുഴച്ച് കല്ലടുക്കി,
നീണ്ടതും കുറിയതും ഇടുങ്ങിയതും പരന്നതുമായ
വിളർത്തതും തണുത്തതും തെളിഞ്ഞതും മങ്ങിയതുമായ
മേൽക്കൂരയുള്ളതും ഇല്ലാത്തതുമായ
നമുക്കേറെ പ്രിയപ്പെട്ട ഇടങ്ങളുടെ പണി തുടങ്ങണം..
The Words of Silence
After all the prosecutions
And solid proofs
The judge advised her
“be a good wife of him.”